Tuesday, May 16, 2017

ശുനകങ്ങള്‍



പുലര്‍ച്ചെ നടക്കുമ്പോള്‍
തൊടിയിലൊരുനായ
പതുക്കെനടക്കുു-
ണ്ടെന്തുകാണുവാനാവോ!
എ െനോക്കുവതെന്തു
കാണുവാന്‍ നായേ,   നീയാ-
പിിലെകാലുംപൊക്കി-
നില്പതെന്തനങ്ങാതെ?
ഇലെരാവില്‍കൊച്ചു-
കാറ്റുമായ് നടാെരാ
മന്ദ്രസല്ലാപത്തിന്റെ-
യോര്‍മ്മകള്‍പുരണ്ടെന്റെ
മുറ്റത്തുകൊഴിഞ്ഞൊരീ
ചെമ്പകമലരുകള്‍
ചെറ്റുകൗതുകത്തോടെ
കാണ്മോളം നി െനോക്കി
നടൂ സുഹൃത്തേനിന്‍
സൗഹൃദമൊരിക്കലും
തേടാത്ത പഥികന്‍ ഞാ-
നെന്‍ വാഴ്‌വിലെല്ലായ്‌പോഴും.

നി െഞാന്‍ കാണുേരം
സ്‌നേഹിതാ,  ചെറുപ്പത്തില്‍
നിങ്ങളിലൊരാളെെ
യോടിച്ചുമറിച്ചതും
പിെന്റെ തുണിവി'
ചന്തിയില്‍ നിശിതമാം
ദന്തങ്ങളാഴ്ത്തി, ചോര-
യൊഴുക്കിക്കടിച്ചതും
ഇുമോര്‍ക്കുൂ, നമ്മ-
ളന്യോന്യം സ്‌നേഹിക്കാത്ത
കൂ'രോണൊേ, മുഗ്ദ്ധ-
ദമ്പതികളെപ്പോലെ-
യന്യോന്യം മുനകോര്‍ക്കും
സംഘമാണൊേ, പക്ഷേ
കേള്‍വിയങ്ങിനെയല്ല.
ധര്‍മപുത്രരെയനു-
യാത്രചെയ്തതും, ശ്രേഷ്ഠ-
രിന്ദ്രന്മാര്‍ മഹായാത്ര
ചെയ്യവേയകമ്പടി-
യാവതും ഭവാന്മാരാ-
ണെന്തുവൈരുദ്ധ്യം! മമ-
ജീവിതത്തിന്റെ നിത്യ-
ഭീതിയാണല്ലോ നിങ്ങള്‍!

ഇങ്ങനെയാലോചിച്ചു-
മന്ദമായ്  നടത്ത, മെന്‍
സംഗതിയിതാണെു-
മോരോ് ചിന്തിച്ചെന്റെ-
യാരോഗ്യനടത്തത്തി-
റുതി പെ'ൊവു-
മലറിക്കൊണ്ടെന്‍ ധര്‍മ്മ-
പത്‌നിയുമരങ്ങേറും.
വെറുതെ ശുനകത്തെ
നോക്കണോനടക്കുമ്പോള്‍
നടാല്‍പോരേ, മുന്‍ പിന്‍
നോക്കാതെ കൈകള്‍നീ'ി?

ശരിയാണതു മാത്രം
ചെയ്തതാണെനിക്കെന്റെ
ശരിതെറ്ററിയുവാന്‍
കൂ'ൊരാളിനെകി'ി!

വഴിയേ നടക്കുമ്പോ-
ളെത്രപേര്‍ശുനകങ്ങ-
ളുണ്ടിരുപാര്‍ശ്വങ്ങളില്‍്
വ്യര്‍ത്ഥജീവിതങ്ങളായ്?
പൊഴിഞ്ഞരോമങ്ങളില്‍
പൊതിയാന്‍ കഴിയാത്തൊ-
രുടലും, നാവില്‍നി്
പുറത്തേക്കുയരു
കിതപ്പും, വാലിറ്റം
മടക്കാന്‍ കഴിയാത്ത
പാരവശ്യവുമായി
പലജാതികള്‍ കാണ്മൂ.
അല്പാല്പമംകാകി-
ലപ്പോഴേ വാലും നീ'ി
ഒപ്പമോടിടുവര്‍
കുരയ്ക്കുവര്‍നീളേ.

ഇത്തിരി, ലോകത്തെയും
ഒത്തിരിയെെയുംചേര്‍-
ത്തിത്രമേല്‍ചിന്തിച്ചെന്റെ
ദിവസംതുടങ്ങുൂ.
നായകള്‍ കുരച്ചാകി-
ലല്ലയോനമുക്കെല്ലാം
ദിവസങ്ങളിലേക്കു
കടക്കാന്‍ കഴിയാവൂ.




No comments:

Post a Comment